"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, ഡിസംബർ 3, തിങ്കളാഴ്‌ച

വാടകച്ചീട്ട് നിര്‍ബന്ധം: മൂന്നു വര്‍ഷത്തിലൊരിക്കല്‍ വാടക കൂട്ടാം !!

തിരുവനന്തപുരം: വാടകക്കെട്ടിടത്തിന് രജിസ്റ്റര്‍ ചെയ്ത വാടകച്ചീട്ട് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാരിന്റെ പുതിയ വാടക-പാട്ട നിയമത്തില്‍ നിര്‍ദേശം. വാടകച്ചീട്ട് എഴുതിക്കഴിഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരിക്കണം. ഇപ്പോള്‍ വാടകച്ചീട്ടില്ലാത്ത നിരവധി കെട്ടിടങ്ങളുണ്ട്. നിയമം നിലവില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ വാടകച്ചീട്ട് ഉണ്ടാക്കിയിരിക്കണമെന്നും പുതിയ ബില്ലിന്റെ കരടില്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിലൊരിക്കല്‍ വാടക നിരക്കില്‍ വര്‍ധനവരുത്താന്‍ കെട്ടിട ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മില്‍ നിര്‍ബന്ധമായും കരാറുണ്ടാക്കിയിരിക്കണം. കരാറില്‍ വാടകവര്‍ധനയെക്കുറിച്ച് ഉള്‍ക്കൊള്ളിച്ചിരിക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 20 ശതമാനം വരെ വാടകവര്‍ധനയ്ക്ക് കെട്ടിട ഉടമയ്ക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ നിയമം നിലവില്‍ വരുന്നതോടെ എല്ലാ കെട്ടിടങ്ങള്‍ക്കും വാടകച്ചീട്ട് നിര്‍ബന്ധമാക്കും. ഒരു വര്‍ഷത്തിനകം വാടകച്ചീട്ട് എഴുതുന്നില്ലെങ്കില്‍ വാടകസംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേഷന്‍ കമ്മിറ്റിക്ക് വിടും. തുടര്‍ന്ന് കോടതിക്ക് നിശ്ചയിക്കാം. ആദ്യമായാണ് ഇത്തരമൊരു ബില്‍ രൂപവത്കരിക്കുന്നതെന്നും ഇപ്പോഴുള്ളത് കരട് നിര്‍ദേശങ്ങള്‍ മാത്രമാണെന്നും മാണി പറഞ്ഞു. ബില്ലിനുള്ള അംഗീകാരം ക്യാബിനറ്റിന്റെ തീരുമാനത്തിന് വിധേയമായി മാത്രമേ നല്‍കുകയുള്ളൂ. അതിന് മുമ്പ് ആശയസമന്വയം ഉണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വാടകക്കെട്ടിടങ്ങള്‍ക്ക് പുതിയ നിയമമനുസരിച്ചുള്ള വാടകച്ചീട്ട് നിര്‍ബന്ധമാക്കുമോയെന്ന ചോദ്യത്തിന് മന്ത്രി മാണി മറുപടി പറഞ്ഞില്ല. ഇക്കാര്യം 'സസ്‌പെന്‍സ്' ആയിരിക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ മറുപടി. പുതിയ വാടകനിയമമുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നുവെന്നും നിയമനിര്‍മാണം വൈകുന്നത് സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നതുകൊണ്ടുമാണ് സര്‍ക്കാര്‍ ഇത് തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും സംഘടനകളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട നിര്‍ദേശങ്ങളാണ് ഇപ്പോഴുള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും മന്ത്രിസഭയുടെ അന്തിമ അംഗീകാരം ഇവയ്ക്ക് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓള്‍ കേരള ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യപാരി-വ്യവസായി ഏകോപനസമിതി, റെന്‍റല്‍ എന്‍റര്‍പ്രണേഴ്‌സ് നാഷണല്‍ ട്രസ്റ്റ്, റെന്‍റല്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യപാരി-വ്യവസായി സമിതി, ക്രഡായ് എന്നീ സംഘടനകളുമായി മന്ത്രി കെ.എം.മാണി നടത്തിയ ചര്‍ച്ചയിലാണ് വാടകച്ചീട്ട് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും വാടകച്ചീട്ട് നിര്‍ബന്ധമാക്കണമെന്നും യോഗത്തില്‍ ധാരണ ഉണ്ടായിട്ടുണ്ട്.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 24, ശനിയാഴ്‌ച

ആധാരങ്ങള്‍ വില കുറച്ചു കാണിച്ച കേസ് ; ഒറ്റ തവണ തീര്‍ പാക്കല്‍ അവസരം ഡിസം.31

ÄßøáÕÈLÉáø¢D ¦ÇÞøBZ ÕßÜ µáù‚á ù¼ßØíxV æºÏíÄ çµØáµZ ÄàVMÞAáKÄßÈÞÏß ØVAÞV ²xJÕà ÄàVMÞAW ÉiÄß È¿MÞAáKá. ÁßØ¢ÌV 31 ÕæøÏÞÃá µÞÜÞÕÇß.

1986 ÎáÄW 2012 ÎÞV‚í 31 ÕæøÏáU µÞÜÏ{ÕßæÜ ¥IVÕÞÜcáçÕ×X çµØáµZ ¨ ÉiÄßÏßW ©ZæM¿áJß ÈßÖíºßÄ ÎádÆ ÕßÜ ¨¿ÞAß ÄàVMáµWMßAá¢. Äáµ ¥¿ÏíAÞX ÄÏÞùÞµÞJÕVæAÄßæø ùÕÈcá ùßAÕùß ©ZæMæ¿ÏáU ÈßÏÎ È¿É¿ßµZ ØbàµøßAá¢. µâ¿áÄW ÕßÕøBZ ¥ÄÄí ¼ßÜïÞ ù¼ßØíd¿ÞV ³ËßØáµ{ßÜá¢, ØÌí ù¼ßØíd¿ÞV ³ËßØáµ{ßÜᢠÜÍßAá¢.
(COURTESY;MANORAMA)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 22, വ്യാഴാഴ്‌ച

Water purifiers - Domestic other home appliances


One of the leading Manufacturer and Importers 
of 'Water Purifier components and systems' in India. 

We are currently importing all filters and its allied 

spare such as membrane, pumps, housing etc from 

leading manufacturers in U.S.A, Taiwan and South 

Korea.
Water Purifier related products we deal in:
  • Domestic RO/UV/UF Water Purifier

  • Commercial RO/UV/UF Systems

  • RO/UV/UF System Components and Parts

  • Softeners, Multi Port Valves, Resin, Filter 

  • Media

  • FRP Vessels,Water Treatment chemicals

  • Hot and Cold Water Dispenser with & without 

  • RO/UV

  • SS Coolers with & without RO/UV






Of late we 





have also introduced various home appliances such 

as Chimneys,Cook Tops,Induction Stove,Gas Water 

heaters and many more.
We endeavour to become a one stop shop for all 

home needs ranging from electrical appliances to 

water purification.

We look forward to hear from you and will be more 

than happy to work with you. for more details click 

here 


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 20, ചൊവ്വാഴ്ച

കണ്ണാടി ബെട്രൂമില്‍ നല്ലതല്ലെന്ന് വാസ്തുവും പറയുന്നു. ?

വാസ്തുവിന് വീട്ടിലുള്ള vastu tips decor bedroom

സ്ഥാനം വളരെ പ്രധാനമാണ്. 

അടുക്കളിയിലു ഡ്രോയിംഗ് 

റൂമിലും മാത്രമല്ല, 

ബെഡ്‌റൂമിലും വാസ്തു പ്രകാരം 

ക്രമീകരണങ്ങള്‍ നടത്താം.വാസ്തുവനുസരിച്ച് 

കിടപ്പുമുറി സമചതുരാകൃതിയാലാണ് വേണ്ടത്. 

ഇവിടേയ്ക്കുള്ള വാതില്‍ പൂര്‍ണമായും 

തുറക്കാന്‍ സാധിക്കണം. വാതില്‍ പൂര്‍ണമായും 

തുറക്കാന്‍ സാധിക്കാത്തത് വീടിന്റെ 

ഐശ്വര്യത്തെ ബാധിക്കും.വാതില്‍ 

തുറക്കുമ്പോള്‍ 

മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും 

സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.
ഫോട്ടോകളോ ഫഌവര്‍വേസുകളോ വയ്ക്കാം. ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. അതുപോലെ അക്വേറിയവും വാസ്തു പ്രകാരം ബെഡ്‌റൂമില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല.നീല, പച്ച, പിങ്ക് നിറങ്ങള്‍ ബെഡ്‌റൂമില്‍ അടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭംഗി മാത്രമല്ല, വാസ്തു പ്രകാരം നല്ലതാണ്.ബെഡ്‌റൂമില്‍ കട്ടില്‍ മരത്തിന്റേതാണ് നല്ലത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനുള്ള അറകള്‍ വാസ്തു പ്രകാരം നല്ലതല്ല. കട്ടില്‍ തെക്കുപടിഞ്ഞാറായി ക്ര്മീകരിക്കണം.കണ്ണാടി കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കുമ്പോള്‍ പ്രതിബിംബം കാണത്തക്ക വിധത്തില്‍ യാതൊരു കാരണവശാലും കട്ടില്‍ ഇടരുത്. രാത്രി നേരത്ത് കണ്ണാടി തുണി കൊണ്ടു മൂടിയിടണം.ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രിക് സാധനങ്ങള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. വയ്ക്കുകയാണെങ്കില്‍ തെക്കു കിഴക്കായി വേണം വയ്ക്കാന്‍.ഇത്തരം വാസ്തുപരീക്ഷണങ്ങള്‍ നടത്തി നോക്കൂ. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് തിരിച്ചറിയാം.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഉപ്പുപയോഗിച്ച് ജീന്‍സ് കഴുകാം !!

wash jeans with salt tips സ്ത്രീപുരുഷ ഭേദമില്ലാത്ത ഇഷ്ടവസ്ത്രമെന്നു വേണമെങ്കില്‍ ജീന്‍സിനെ വിശേഷിപ്പിക്കാം. ധരിക്കാന്‍ സൗകര്യപ്രദം, മുഷിഞ്ഞാലും അറിയില്ല എന്നിവ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണങ്ങള്‍. ജീന്‍സ് ഒരോ തവണയും കഴുകുമ്പോള്‍ ഇതിന്റെ നിറം മങ്ങാനും നരയ്ക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ടു ജീന്‍സ് കഴുകുകയെന്നത്. ഉപ്പിന്റെ സഹായത്തോടെ ജീന്‍സ് കഴുകുമ്പോള്‍ ഇത് ജീന്‍സിലെ ഡൈ പോകാതെ സൂക്ഷിക്കും. ജീന്‍സിലെ കറകളും ചെളിയും കളയാനും ഇത് സഹായിക്കും.ജീന്‍സും മറ്റു തുണികളും കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ തുണികളിലെ
നിറം ജീന്‍സിലാകാതിരിക്കുവാനും ഇത് സഹായിക്കും.ഉപ്പിനൊപ്പം അല്‍പം വിനെഗര്‍ കൂടിയൊഴിച്ച് ജീന്‍സ് കഴുകുന്നതും നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.ജീന്‍സ് ഒരോ തവണയും കഴുകുമ്പോള്‍ ഇതിന്റെ നിറം മങ്ങാനും നരയ്ക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ടു ജീന്‍സ് കഴുകുകയെന്നത്.ഉപ്പുപയോഗിച്ച് ജീന്‍സ് കഴുകുവാനും എളുപ്പമാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പും അല്‍പം സോപ്പുപൊടിയുമിട്ട് ജീന്‍സ് അരമണിക്കൂര്‍ മുക്കി വയ്ക്കണം. ഇത് പിന്നീട് പുറത്തെടുത്ത് കൈകള്‍ കൊണ്ട് നല്ലപോലെ ഉരച്ചു കഴുകുക. അല്ലെങ്കില്‍ വാഷിംഗ് മെഷീനില്‍ മൃദുവായി കഴുകാം, സ്‌ക്രബര്‍ ഉപയോഗിച്ച് ജീന്‍സ് ഉരയ്ക്കാതിരിക്കുക. ഇത് ജീന്‍സിന്റെ തുണി അയയുവാനും പെട്ടെന്ന് കേടു വരാനും കാരണമാക്കും.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 16, വെള്ളിയാഴ്‌ച

വീട്ടു സാധനങ്ങള്‍ ഇന്ത്യയിലെവിടെയും അയക്കാന്‍ !!


Smart Cargo Packers and Movers is a premier service providing firm that deals in moving and packing of goods and specializes in large shipment services through air, water and land. We like to project ourselves as a professionally managed companys United Cargo Packers and Movers is a premier service providing firm that deals in moving and packing of goods and specializes in large shipment services through air, water and land. We like to project ourselves as a professionally managed company with a team of highly dedicated, experienced and competent members who religiously work for the satisfaction of our customer’s needs. for more click here 



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 7, ബുധനാഴ്‌ച

ബസ്‌ ചാര്‍ജ് കൂട്ടി; ഓര്‍ഡിനറി മിനിമം 6 രൂപ !!

ÄßøáÕÈLÉáø¢: ÌØí ºÞV¼í ÕVÇßMßAÞX ÎdLßØÍ ÄàøáÎÞÈß‚á. Øßxß, ¿ìY ³VÁßÈùß  ØVÕàØáµ{ßW ÎßÈß΢ ÈßøAí ²øá øâÉ ÕVÇß‚í ¦ùá øâÉÏÞµá¢. ËÞØíxí ÉÞØFùßæa ÎßÈß΢ ÈßøAí ¯Ýá øâÉÏßW ÈßKí ®GÞAß. ÕßÆcÞVÅßµ{áæ¿ ÎßÈß΢ ÈßøAí 50 èÉØÏßW ÈßKí ²øá øâÉÏÞAß. ®KÞW Äá¿VKáU æËÏV Øíçx¼áµ{ßW ÈßøAáÕVÇÈÏíAá çÖ×ÎáU ÏÅÞVÅ ÈßøAßæa 25% ÕßÆcÞVÅßµ{ßW ÈßKí ¨¿ÞAÃæÎK ¼ØíxßØí øÞκdwX µNß×æa ÖáÉÞVÖ ÎdLßØÍ ÄUß.
µNß×æa Îxá ÖáÉÞVÖµZ ÎdLßØÍ ¥¢·àµøß‚áæÕKᢠØVAÞV ©JøÕí §ùBáK ÎáùÏíAá ÈßøAáÕVÇÈ dÉÞÌÜcJßW ÕøáæÎKᢠÎá~cÎdLß ©NX ºÞIß ¥ùßÏß‚á. ¿ÞµíØß, ³çGÞùßf ÈßøAáµZ  ÉÀÈJßÈá çÖ×çÎ µâGáµÏáUá. ØâMV ËÞØíxßæa ÎßÈß΢ ÈßøAí  10 øâÉÏßW ÈßKá 12 ¦ÏᢠØâMV ®µíØídÉØßçaÄá 15W ÈßKá 17 ¦ÏᢠÕVÇßAá¢. ØâMV ÁàܵíØßçaÄí 20W ÈßKí 25 ¦ÏᢠÜfbùß èÙ濵í ÌØßæaÏᢠçÕÞZçÕÞÏáç¿Äᢠ30W ÈßKá 35 ¦Ïᢠµâ¿á¢. ³VÁßÈùß ØVÕàØáµ{áæ¿ µßçÜÞÎàxV ÈßøAí 55 èÉØÏßW ÈßKí 58 ¦ÏᢠËÞØíxí ÉÞØFùßçaÄí 57 èÉØÏßW ÈßKí 62 ¦ÏᢠµâGß. ØâMVËÞØíxßçaÄí 60 èÉØÏßW ÈßKí 65 ¦ÏᢠØâMV ®µíØídÉØßçaÄí 65W ÈßKí 70 ¦ÏᢠØâMV ÁàܵíØßçaÄí 75W ÈßKí 80 ¦ÏᢠÜfbùß èÙ濵í ÌØßçaÄá 90 èÉØÏßW ÈßKí ²øá øâÉÏÞÏᢠÕVÇßAá¢. çÕÞZçÕÞ ÌØßæa µßçÜÞÎàxV ÈßøAí 1.10 øâÉÏßW ÈßKí 1.20 ¦µá¢.    .   
 (courtesy:manoramaonline)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 5, തിങ്കളാഴ്‌ച

ചൂടറിയാത്ത വീട്‌ !!


വീട്ടിനകത്തെ ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ടെറസ്സില്‍ തെങ്ങിന്‍പട്ടയോ വൈക്കോലോ നിരത്താറുണ്ട് ചിലര്‍. ചിലര്‍ ടെറസ്സില്‍ ഇടയ്ക്കിടെ വെള്ളം പമ്പുചെയ്ത് നനയ്ക്കും. ഇതൊക്കെ ചൂടിന് തല്‍ക്കാല ശമനം ഉണ്ടാക്കാന്‍ കൊള്ളാം. പക്ഷേ, വീടിന് സ്ഥലം തിരഞ്ഞെടുക്കുന്നത് മുതല്‍ ഫ്ലോറിങ്‌സിന് മെറ്റീരിയല്‍ തീരുമാനിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ചൂട് പരമാവധി കുറയ്ക്കാവുന്നതേയുള്ളൂ.


പ്രകൃതിയെ അറിഞ്ഞ് വീടുണ്ടാക്കുകയാണ് ചൂട് കുറയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കാം. ജനലുകള്‍ക്ക് വീതി കൂടിയ സണ്‍ഷേഡുകള്‍ പണിയുന്നതും നന്നായിരിക്കും.

വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം. ഇതുവഴി തണുത്ത കാറ്റിനെ കൂടുതലായി മുറികളിലെത്തിക്കാം. ചുമരിന് പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.

പരന്ന മേല്‍ക്കൂരകളേക്കാള്‍ (ഫ്ലാറ്റ് റൂഫ്) ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും. സീലിങ്ങിന് 12 അടി വരെ പൊക്കം കൊടുക്കുകയും ആവാം. ലാറി ബേക്കറുടെ കണ്ടെത്തലായ 'ഫില്ലര്‍ കോണ്‍ക്രീറ്റ് റഫറോ സിമന്റ് റൂഫ്' എന്ന ആശയവും വീട്ടിനകത്ത് ചൂട് കുറയ്ക്കാന്‍ സഹായകമാണ്. കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയാണിത്. കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും.
കമ്പി, സിമന്റ്, ഗ്ലാസ്, സിമന്റ് ബ്ലോക്കുകള്‍, ടൈലുകള്‍, പെയിന്റ് എന്നിവ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. വീടിന് തറ പണിയാന്‍ കരിങ്കല്ലോ വെട്ടുകല്ലോ ഉപയോഗിക്കാം. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയാകാം. സിമന്റിന് പകരമായി ചുമര്‍ തേയ്ക്കുന്നതിന് മണ്ണുപയോഗിക്കുന്ന 'മഡ് പ്ലാസ്റ്ററിങ്ങി'ന് പ്രിയമേറി വരികയാണ്.

തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിലെ എന്റെ വീടിന്റെ ചുമരുകള്‍ പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത് മണ്ണുകൊണ്ടാണ്. തൃശ്ശൂര്‍ മിണലൂരിലെ പ്രദീപിന്റെ വീടും ഇയ്യാലില്‍ ടി.ഡി. രാമകൃഷ്ണന്റെ വീടും ഇത്തരത്തില്‍ തന്നെയാണ് ഞാനുണ്ടാക്കിയത്. വീടിനകത്ത് ചൂട് കുറയും എന്നത് മാത്രമല്ല, ചെലവ് താരതമ്യേന കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 14-16 രൂപയേ ചെലവാകൂ. പെയിന്റിങ് ആവശ്യമില്ല എന്നതുകൊണ്ട് വരും വര്‍ഷങ്ങളിലെ സാമ്പത്തിക നഷ്ടവും കുറയ്ക്കാനാവും. പരുക്കനായും (റഫ്) മിനുസമായും (സ്മൂത്ത്) മണ്ണ് തേയ്ക്കുന്ന രീതിയുണ്ട്. പെയിന്റിനെ വെല്ലുന്ന അഴകാണ് മഡ് പ്ലാസ്റ്ററിങ്ങിന്റെ മറ്റൊരു പ്രത്യേകത.
ഫ്ലോറിങ്ങില്‍ പ്രകൃതിദത്തമായ രീതിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. തറയോടുകളുടേയും ചിരട്ടക്കരിയുടേയും തറകള്‍ തിരിച്ചുവരുന്നുണ്ട്. തറയില്‍ ടൈലുകള്‍ പതിക്കുന്നത് മുറിയില്‍ ചൂട് നിറയ്ക്കും. മരപ്പലകകൊണ്ടുള്ള നിലങ്ങളും (വുഡണ്‍ ഫ്ലോറിങ്) ഇപ്പോള്‍ ട്രെന്‍ഡായിട്ടുണ്ട്. വീടിനകത്ത് നടുമുറ്റം ഒരുക്കുന്നതുവഴി അകത്തുള്ള ചൂടിനെ പുറന്തള്ളാന്‍ സാധിക്കും.

വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നതും ടൈലുകള്‍ പതിക്കുന്നതും മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിടാതെ ഒഴുകിപ്പോകാന്‍ ഇടയാക്കും. ഇത് വേനല്‍ക്കാലത്ത് വീടിന് ചുറ്റും ചൂട് കൂട്ടും. പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ ധാരാളം ഇലകളുള്ള ഒന്നോ രണ്ടോ മരങ്ങള്‍ നടുകയാണ് നല്ലത്. ഒരു മരം മുറ്റത്തുണ്ടായാല്‍ വീടിനകത്ത് ചൂട് പകുതി കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

മരം ചെലവേറിയ നിര്‍മാണവസ്തുവായതോടെ ഗ്ലാസിന്റെ ഉപയോഗം കൂടി. കൂടുതലായി ചൂട് അകത്തേക്ക് കടത്തിവിടുന്ന ഗ്ലാസിന്റെ ഉപയോഗം എത്രകണ്ട് കുറയ്ക്കാമോ അത്രകണ്ട് ചൂടും കുറയ്ക്കാം. ജനലുകള്‍ക്ക് സണ്‍ഗ്ലാസുകളോ അള്‍ട്രാവയലറ്റ് ഫില്‍റ്റര്‍ ഗ്ലാസുകളോ വെക്കുന്നത് നന്നായിരിക്കും.
പെയിന്റുകള്‍ വീടിനകത്തെത്തുന്ന ചൂടിനെ ആഗിരണം ചെയ്യുകയും റിഫ്ലാക്ട് ചെയ്യുകയും ചെയ്യും. ഇതുകാരണം ചൂടു കൂടാന്‍ ഇടയാകും. സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച, വെള്ള നിറങ്ങളിലുള്ള പെയിന്റുപയോഗിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്. ചൂടിനെ നിയന്ത്രിക്കുന്നതില്‍ ലൈറ്റിങ്ങിനുമുണ്ട് റോള്‍. സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്.എല്‍. ബള്‍ബുകള്‍ വെക്കുന്നത് ചൂട് പരമാവധി കുറയ്ക്കും.


(courtesy:mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 3, ശനിയാഴ്‌ച

എ സി വങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!

©l-cv-´¡-k-¨· ¨d¡-¾¤¼ O¥-T¢v H-j¤ F o¢ D-Ù¡-i¢-j¤-¨¼-Æ¢v F-¼® A-s¢-i¡-¨Y O¢-É¢-µ¤-©d¡-J¤«. F-¼¡v F o¢ l¡-¹¤-©Ø¡w O¢k J¡-j¬-¹w A-s¢-º¢-j¢-´-X«.l¢u-©V¡, o®dë¢-×® F-¼¢-¹-¨c j-Ù¤-Y-j« F o¢-Jw k-g¬-h¡-X®. l¢u-©V¡-i¢v Y-X¤-dç¢-´¤¼ i¥-X¢-פ« J«-±d-oæ-s¤-¨h-kë¡« H-j¤ ©f¡-J®o¢-c¤-¾¢v Y-¨¼-i¡-X®. h¤-s¢-i¤-¨T Q-c¡-k-i¢-k¡-X® C-Y® Ì¡-d¢-´¤J. H-j¤ h¤-s¢ h¡-±Y« Y-X¤-dç¢-´¡-c¡-X® C-Y® D-d-©i¡-L¢-´¤J. o®dë¢-×¢v Y-X¤-dç¢-´¤¼ i¥-X¢-פ« J-±Ø-oæ-s¤« j-Ù¢-T-·¡-i¢ l-µ® Y-½¢v M-T¢-dç¢-´¤-J-i¡-X® ¨O-à¤J. H-¼¢-k-b¢-J« h¤-s¢-Jw Y-X¤-dç¢-´¡u o®dë¢-×® ¨¨T-dç® D-d-©i¡-L¢-´¡«. l£-¶¢v o¡-b¡-jX c¢-k-i¢v l¢u-©V¡ B-X® A-g¢-J¡-h¬«. F o¢ l¡-¹¤-©Ø¡w l£-¶¢-¨k l-i-s¢«-L¤« ¨¨l-a¬¤-Y¢ o«-l¢-b¡-c-l¤« m-j¢-i¡-©X¡ F-¼¤ d-j¢-©m¡-b¢-´-X«. F o¢-i¤-¨T L¬¡-j-Ê¢ J¡t-V¤« h-פ ©j-K-J-q¤« ©O¡-a¢-µ¤ l¡-¹¤J.F o¢ D-d-©i¡-L¢-´¤¼ h¤-s¢-i¢v c-kë O¥-T¤-¨Ù-Æ¢v C-Y¢-¨Ê J-dç¡-o¢-×¢ 10 m-Y-h¡-c« lt-Ú¢-dç¢-´¤J. h¤-s¢-i¢v B-q¤ J¥-T¤-©Ø¡w J-dç¡-o¢-×¢-i¤« J¥-¶¤J. 

 (courtesy:kaumudiplus.com)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 2, വെള്ളിയാഴ്‌ച

ഇനി വീടും പൊക്കിയുയര്താം !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, നവംബർ 1, വ്യാഴാഴ്‌ച

കുറഞ്ഞ ഇന്ധനത്തില്‍ (GAS) പാചകം ചെയ്യുന്ന വിധം !!


ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സി ലണ്ടാര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.
1. മിക്ക ആളുകളും ഗ്യാസ് ഓണ്‍ ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്‍ തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്‍ നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്‍ സാധിക്കും.
2. പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു മാത്രം വെള്ളം ഒഴിക്കുക. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ പാചക സമയം നീണ്ടുപോകുകയും ഗ്യാസ് ഇന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്‍ ഇട വരൂ ത്തുന്നു.അതില്‍ കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്‍ നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും.
3. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്‍ നല്ല വണ്ണം കഴുകിയിലെങ്കില്‍ അതില്‍ പറ്റിയിരിക്കുന്ന ലവണ അംശങ്ങള്‍ ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.
4. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്‍ ഇരുന്നാല്‍ പോക്കറ്റ്‌ ഇന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്‍ ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
5. പാചകം വേഗത്തില്‍ ആക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്‍ പാചകം ചെയ്താല്‍ ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്‍ സാധിക്കും. കുക്കറില്‍ സപ്പ രേടര്‍ ഉപയോഗിച്ചാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അതുപോലെ ശരിയായ അളവില്‍ ഉള്ള കുക്കര്‍ ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്.
6. ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കാന്‍ മറക്കരുത്. പാത്രം മൂടിവേച്ചാല്‍ പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
7. വിഭവങ്ങള്‍ തിളക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്‍ ഗ്യാസ് ഇന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്‍ 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
8. കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്‍ ഇന്ധന ഉപയോഗം കുറക്കാന്‍ സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്‍ ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്.
9. ചുവടു പരന്ന പാത്രത്തില്‍ പാചകം ചെയ്താല്‍ ഇന്ധനം ലാഭിക്കാം. ചുവടു വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്‍ തീ ജ്വാല പത്രത്തിന് വെളിയില്‍ വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്‍ ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
10. പാചകത്തിന് ചെറിയ ബര്‍ണര്‍ ഉപയോഗിക്കുകയോ, വലിയ ബര്‍ണര്‍ സിം മോഡില്‍ ആക്കി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം.


 (courtesy: rajesh r.suhruthu.com)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

റേഷന്‍ കാര്‍ഡ്‌ ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍; !!

റേഷന്‍ കാര്‍ഡ്‌ ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍; ഇവിടെ ഞെക്കി പോകുക. വ്യക്തികള്‍ ഒരു യുസര്‍ ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കണം ആദ്യം. പിന്നീട് ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള ലിങ്കില്‍ കയറി ഫോം ഫില്‍ ചെയ്തു പ്രിന്റ്‌ എടുക്കാം. ഫോട്ടോ കുറഞ്ഞ സൈസ് ഉള്ള തു വേണം. അതെ പട്ടി സൈറ്റില്‍ പറയുന്നത് നോക്കി അപ്‌ലോഡ്‌ ചെയ്തു അപേക്ഷിക്കാം. പ്രിന്റ്‌ ഔട്ട്‌ എടുക്കാന്‍ മറക്കരുത്.



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ഇനി വീടിനോന്നാകെ ഒരു സ്ടബില്യ്സര്‍ !!

A single OVCB protects all home appliances , LCD TV, Refrigerator, A/c ,Washing Machine or any other electronic equipment.Unlike stabilizers, Single & Three phase models of OVCB are available for the protection of all appliances like LCD TV, A/c, REFRIGERATOR etc. for more details click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

എല്ലാ വീടുകള്‍ക്കും പരമാവധി 9 സിലിണ്ടര്‍ !!

 സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയപ്പോള്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇത് ഒമ്പതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ഇത് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാചകവാതകത്തിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കാന്‍ സംസ്ഥാനത്തിന് വര്‍ഷം 120 കോടിയുടെ അധിക ബാധ്യതയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇനി ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന് ആനുപാതികമായ എണ്ണം സിലിണ്ടറുകള്‍ ലഭിക്കും. എണ്ണക്കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ സര്‍ക്കാറിന് 163 കോടിരൂപവരെ അധികം കണ്ടെത്തേണ്ടിവരും. ഒറ്റ കണക്ഷന്‍ എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 സിലിണ്ടറിന്റെ തൂക്കം വീടുകളില്‍ പരിശോധിക്കാം
 ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ തൂക്കം വീടുകളില്‍ പരിശോധിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് പെട്രോളിയം മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. വിതരണക്കാര്‍ തൂക്കം കുറഞ്ഞ സിലിണ്ടര്‍ നല്‍കി തട്ടിപ്പ് തടയാനായാണിത്. വിതരണക്കാരില്‍ നിന്ന് വീടുകളിലേക്ക് സിലിണ്ടറുകള്‍ എത്തിക്കുന്ന വ്യക്തിയുടെ കൈവശം തുലാസും കരുതാന്‍ നിര്‍ദേശം നല്‍കുമെന്ന്  പെട്രോളിയം മന്ത്രാലയം അറിയിച്ചു. സിലിണ്ടറുകള്‍ നല്‍കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ മുന്നില്‍ വെച്ച് അവയുടെ തൂക്കം നോക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ദൂര്‍ദര്‍ശനിലും മറ്റ് വാര്‍ത്താമാധ്യമങ്ങളിലും പരസ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തൂക്കംകുറഞ്ഞ സിലിണ്ടറുകള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില വിതരണക്കാര്‍ തട്ടിപ്പു നടത്തിവരികയായിരുന്നു. നിശ്ചിത തൂക്കമില്ലാത്ത സിലിണ്ടറുകള്‍ വിതരണം ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.
 (COURTESY:Mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഇനി ഗേറ്റ് തുറക്കാനും അടക്കാനും ആള് വേണ്ട !!

Now operate your gate/shutter with a key chain remote control from your home,car or any where with in 100 metres or with your mobile phone from any part of the world A....A AUTOMATIC SYSTEMS is one of the fastest growing companies in the field of Hygiene, Automation & Security Systems . The brand stands for high quality, outstanding service, durable products, elegant in look and unique designs. A.....A AUTOMATIC SYSTEMS is capable of understanding the needs of corporate clients. (Door Operators, Automatic Gate, Roller Shutters and Sectional Doors etc.) RIB ? ITALY (for automatic entry systems), RIB & DOORTEX (Automatic door operators), twindoor gmbh ? Germany (for garage door, industrial door, roller shutters, roller blinds Dock Levelers, Dock Shelters.), EFAFLEX ? Germany (for high speed doors) Products & Other Imported Automatic Washroom Hygiene Products in INDIA, We have installed a wide range of remote controlled automatic entrance systems, Security Systems & Automatic Washroom & Bathroom Accessories across India. They are specialized in installing remote controlled automatic motion sensor based sliding doors, Rolling Shutters, Sliding Gates, Swing Gates, gsm gate opener/mobile phone operated automatic gates and all other electrical and electronic devices. Traffic Barriers for Residential, Commercial & Industrial Premises, designed for 24x7 operations with a professionally trained star team and dedicated after sales service. The companys quality products, integrated system solutions and services make life safer, more comfortable, more secure, and more productive in every corner of our world. This products touch your everyday life wherever you?re. They are promise to present the best Cos t-effective Quality Products to our valued customers in time, every time. for more details;........





"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

Beautiful Home !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

തടി വാങ്ങാം; 'തടി' കേടാകാതെ !!

 വീടിന്റെ പ്ലാന്‍ പൂര്‍ത്തിയായാല്‍ അടുത്തപടി വാതില്‍, ജനല്‍, മേല്‍ക്കൂര, അലമാര എന്നിവയ്ക്കുള്ള തടി തിരഞ്ഞെടുക്കലാണ്. വീടു നിര്‍മാണ ചെലവിന്റെ 10 മുതല്‍ 15 ശതമാനംവരെ തടിക്കായി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഇടപാടാണിത്.

ഈട്, ഉറപ്പ്, ഭംഗി-തടിയുടെ ഗുണം നിര്‍ണയിക്കുന്നത് ഈ മൂന്നു കാര്യങ്ങളാണ്. എല്ലാ തടികളും എല്ലാതരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. നല്ല ഉറപ്പും ഭാരവുമുള്ള തടിയാണ് കട്ടള, ജനല്‍ എന്നിവയ്ക്ക് നല്ലത്. ഉദാഹരണമായി മഹാഗണി, പ്ലാവ്, ആഞ്ഞിലിപോലുള്ള മരങ്ങള്‍. വാതിലിനും അലമാരയ്ക്കുമൊക്കെ തേക്ക്, വീട്ടിപോലുള്ള ഭാരക്കുറവുള്ള മരങ്ങള്‍ നന്നായിരിക്കും.ഇരുള്‍, മരുത്, പ്ലാവ്, തേക്ക്, മഹാഗണി, വീട്ടി, ആഞ്ഞിലി തുടങ്ങിയ നാടന്‍ മരങ്ങളാണ് കേരളത്തില്‍ സാധാരണ വീടുപണിക്ക് ഉപയോഗിക്കുന്നത്. കൂടാതെ മലേഷ്യന്‍ ഇറക്കുമതി മരങ്ങളും ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. നാടന്‍ മരങ്ങള്‍ക്ക് വെള്ള (ംമേെമഴല) കൂടുതലാണ്. മലേഷ്യന്‍ മരങ്ങള്‍ക്ക് വെള്ള താരതമ്യേന കുറവാണ്. പക്ഷേ, ഉറപ്പിന്റേയും ഭംഗിയുടേയും കാര്യത്തില്‍ ഇത് നാടന്‍ മരങ്ങള്‍ക്ക് ഒപ്പം വരില്ല.നിറം, ഡിസൈന്‍ എന്നിവ നോക്കിയാണ് ഏതു തടിയാണെന്നും അതിന്റെ മൂപ്പ് എത്രത്തോളമുണ്ടെന്നും തിരിച്ചറിയുന്നത്. കറപ്പു കലര്‍ന്ന നിറമായിരിക്കും വീട്ടിത്തടിക്ക്. 40 സെ.മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള ഒരു ക്യുബിക് അടി വീട്ടിത്തടിയുടെ വില 3000-4000 രൂപവരെയാണ്. വെള്ള കലര്‍ന്ന മഞ്ഞനിറത്തില്‍ വട്ടത്തിലുള്ള ഡിസൈനാണ് തേക്കിന്റെ പ്രത്യേകത. ഒരു ക്യുബിക് അടി തേക്കിന് 3500 രൂപവരെ വിലയുണ്ട്. മൂപ്പുള്ള പ്ലാവുതടിക്ക് നല്ല മഞ്ഞനിറമായിരിക്കും. ഒരു ക്യുബിക് അടി പ്ലാവിന് 1000-1500 രൂപ വിലവരും. പ്ലാവിന് വെള്ളയും ഈര്‍പ്പവും കൂടുതലാണ്. ഏകദേശം 25-35 ശതമാനംവരെ വെള്ളയുണ്ട്. മൂപ്പെത്താത്ത പ്ലാവാണെങ്കില്‍ തടിക്ക് വെള്ളനിറമായിരിക്കും. ഇതിന് ഉറപ്പ് കുറയും. ചിതല്‍ കുത്താനും സാധ്യത കൂടുതലാണ്. അതുകൊണ്ട് പ്ലാവ് വാങ്ങുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം.ആഞ്ഞിലിക്ക് ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറമാണ്. ഒരു ക്യുബിക് അടി ആഞ്ഞിലിക്ക് 1200 രൂപവരെ വിലയുണ്ട്. ആഞ്ഞിലി മൂന്നു തരമുണ്ട്. പാല ആഞ്ഞിലി, ചോള ആഞ്ഞിലി, കല്ലന്‍ ആഞ്ഞിലി (നാടന്‍ ആഞ്ഞിലി). പാല ആഞ്ഞിലിക്ക് വെള്ളനിറം, ഭാരക്കുറവ്, പണി ചെയ്യാന്‍ എളുപ്പം എന്നിവ പ്രത്യേകതയാണ്. ചോള ആഞ്ഞിലിക്കും ഇതേ പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഭാരം കുറവാണിതിന്. ഉണങ്ങുമ്പോള്‍ ഉള്‍വലിച്ചില്‍ ഉണ്ടാകുമെന്ന ദോഷവുമുണ്ട്. കല്ലന്‍ ആഞ്ഞിലിക്ക് മഞ്ഞനിറമാണ്. ആഞ്ഞിലിയില്‍ ഗുണമേന്മ കൂടിയ ഇനമാണിത്. പക്ഷേ, തടിക്ക് ബലം കൂടുതലുള്ളതുകൊണ്ട് പണി ചെയ്യാന്‍ പ്രയാസമായിരിക്കും. ഒരു ക്യൂബിക് അടി മഹാഗണിക്ക് 1200 രൂപവരെയാണ് വില. പാറക്കെട്ടുകള്‍ക്കിടയില്‍ വളരുന്ന മഹാഗണിയാണ് നല്ലത്. മറ്റുള്ളവയെ അപേക്ഷിച്ച് വെള്ള കുറവായിരിക്കും. മരത്തിന്റെ പുറംതൊലി, പുളിമരത്തിന്റേതുപോലെയുള്ള മരമാണ് നല്ലത്. മഹാഗണി എല്ലായിപ്പോഴും നല്ലതുപോലെ ഉണങ്ങിയതിനുശേഷം മാത്രമേ പണിയാന്‍ എടുക്കാവൂ.
ഓലമരുത്, മഞ്ഞമരുത്, വെള്ളമരുത് എന്നിങ്ങനെ മരുത് മൂന്നു തരമുണ്ട്. വില ക്യുബിക് അടിക്ക് 1500 രൂപവരെയാണ്. വീടുപണിക്ക് മഞ്ഞമരുതാണ് നല്ലത്. മറ്റുള്ളവ പെട്ടെന്ന് വളയും.

മലേഷ്യന്‍ തടികളില്‍ വയലറ്റ്, പടാക്ക്, പിന്‍കോട് (ചെറുതേക്ക്)എന്നിങ്ങനെ വ്യത്യസ്ത തരങ്ങളുണ്ട്. മലേഷ്യന്‍ തടികള്‍ക്ക് നാടന്‍ തടികളേക്കാള്‍ അല്‍പം വില കൂടും. വയലറ്റില്‍ പുറംതൊലി ഒഴുക്കന്‍ മട്ടിലുള്ളത് നന്നല്ല. പെട്ടെന്ന് ചുരുങ്ങും. അതുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നിടത്ത് വിടവ് വീഴാന്‍ സാധ്യതയുണ്ട്. പടാക്കിന് വെള്ള കൂടുതലാണ്. നേരിട്ട് വെയില്‍ തട്ടുന്ന സ്ഥലങ്ങളില്‍ പിന്‍കോട് വിണ്ടുകീറാന്‍ സാധ്യതയുണ്ട്. പടാക്കിന് വെയിലു കൊള്ളുമ്പോള്‍ നിറവ്യത്യാസം വരുന്നതായും കാണുന്നു. മലേഷ്യന്‍ തടിക്ക് ക്യുബിക് ഫീറ്റിന് 1000-1300 രൂപവരെയാണ് വില.
തടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

കട്ടള, ജനല്‍പ്പടി, ജനല്‍പ്പാളി, വാതില്‍ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ തടിയുടെ മൊത്തം കണക്കെടുക്കുകയാണ് ആദ്യം വേണ്ടത്. അലമാ രകള്‍ക്കും അത്യാവശ്യം ഫര്‍ണീച്ചറുകള്‍ക്കും വേണ്ട തടിയും ഇതിനൊപ്പം എടുക്കാം. തടി എപ്പോഴും ഒരുമിച്ചെടുക്കുന്നതാണ് ലാഭം. തടിയെക്കുറിച്ച് വിവരമുള്ള ഒരാളുടെ ഒപ്പം മാത്രം തടി തിരഞ്ഞെടുക്കാന്‍ പോവുക. കാരണം മരത്തിന്റെ മൂപ്പ്, വെള്ള എന്നിവ തിരിച്ചറിയാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ. തടി വാങ്ങുന്നത് പല തരത്തിലാകാം. ഡിപ്പോയില്‍ നിന്ന് നേരിട്ട് വാങ്ങാം. അല്ലെങ്കില്‍ മരം വാങ്ങി തടി അറപ്പിച്ചെടുക്കാം. കൂടാതെ റെഡിമെയ്ഡ് വാതില്‍, കട്ടള, ജനല്‍ തുടങ്ങിയവയും വാങ്ങാന്‍ കിട്ടും. മരം വാങ്ങി അറപ്പിച്ചെടുക്കുന്നതാണ് ലാഭം. ഇതിന് സമയനഷ്ടം കൂടുതലാണെന്നു മാത്രം.
ക്യുബിക് ഫീറ്റ് അളവിലാണ് മരത്തിന് വില കണക്കാക്കുക. വണ്ണവും ഗുണവും അനുസരിച്ച് തടിയെ വിവിധ ക്ലാസുകളായി തരംതിരിച്ചിട്ടുണ്ട്. 150 സെ.മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള തടിയാണ് ഒന്നാം ക്ലാസ്. തടിയുടെ വണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടും. പക്ഷേ, വണ്ണം കൂടുതലുള്ള തടി വാങ്ങുന്നതാണ് ലാഭകരം. വേസ്റ്റ് പരമാവധി കുറയും. മൂപ്പെത്തിയ മരംതന്നെ തിരഞ്ഞെടുക്കണം. മൂപ്പെത്താത്ത മരത്തിന് ഉറപ്പ് കുറയും. വളവും തിരിവുമുള്ള തടി വാങ്ങുന്നത് നഷ്ടമാണ്. ആവശ്യാനുസരണം അറപ്പിച്ചെടുക്കാന്‍ പ്രയാസമായിരിക്കും എന്നതാണ് കാരണം. തടി നന്നായി തട്ടിനോക്കിയാല്‍ അകംപൊള്ളയാണോ വിണ്ടുകീറിയിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും.ചിതല്‍ പിടിക്കാത്തതും കുത്തു വീഴാത്തതുമായ തടി വേണം തിരഞ്ഞെടുക്കാന്‍. തടി അറത്തു കഴിഞ്ഞാല്‍ കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് അടുക്കിവെക്കണം. നന്നായി ഉണങ്ങിയശേഷമേ ഉപയോഗിക്കാവൂ. പക്ഷേ, വെയിലത്തിട്ട് ഉണക്കാന്‍ ശ്രമിക്കരുത്.സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ തടിയുടെ ചില്ലറ വില്‍പന വനംവകുപ്പും നടത്തുന്നുണ്ട്. പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്കുതടി ഇപ്രകാരം വാങ്ങാം. മൂന്നു നാല് ക്ലാസുകളില്‍ പെട്ട തടിയാണ് ഇവിടെ ലഭിക്കുക.
ചെലവ് കുറയ്ക്കാന്‍ വഴികള്‍
കട്ടളയ്ക്കും ജനലിനുമൊക്കെ തേക്കും വീട്ടിയും പോലെ വിലകൂടിയ മരങ്ങള്‍ ഉപയോഗിക്കാതെ ഇരുള്‍, മരുത്, പ്ലാവ് എന്നിവ ഉപയോഗിക്കയാണെങ്കില്‍ തടി വാങ്ങുന്നതിന്റെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാം. ജനലുകളുടെ ഫ്രെയിമുകള്‍ പിടിപ്പിക്കുമ്പോള്‍ വിലകുറഞ്ഞ അല്‍പം ഭാരം കൂടുതലുള്ള മഹാഗണിപോലുള്ള തടി ഉപയോഗിച്ചാല്‍ മതി.

മരപ്പണിക്ക് മെഷീന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ പണിക്കൂലി വകയിലും നല്ലൊരു ലാഭം ഉണ്ടാകും. വീടുപണി നടക്കുമ്പോള്‍ മരപ്പണി ചെയ്യുന്നത് റേറ്റിനോ, ദിവസക്കൂലിക്കോ എന്ന് ആദ്യമായി ഉറപ്പിക്കണം. റേറ്റിനാണെങ്കില്‍ തുടക്കം മുതല്‍ വീടുപണി തീരുന്നതുവരെയുള്ള റേറ്റ്‌വിവരം, ഐറ്റം തിരിച്ച് എഴുതിവാങ്ങാന്‍ ശ്രമിക്കുക. പണിക്കിടയില്‍ പറയുന്ന റേറ്റുകള്‍ നഷ്ടമുണ്ടാക്കും. റേറ്റില്‍ പറയുന്നതിനനുസരിച്ച് നമുക്കാവശ്യമായ പണികള്‍ മാത്രം തിരഞ്ഞെടുക്കുക. ഓരോ പണിയും തീരുന്നതിനനുസരിച്ച് കണക്ക് തീര്‍ക്കുക. മുന്‍കൂറായി പണം നല്‍കരുത്. അല്‍പം ബാലന്‍സിടുന്നത് നല്ലതാണ്.

 (courtesy:Mathrubhumi)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

വ്യാജന്മാരെ നേരിടാന്‍ ഹോളോഗ്രാം പതിച്ച പട്ടയം വരുന്നു !!


തിരുവനന്തപുരം: വ്യാജ പട്ടയങ്ങളെ നേരിടാന്‍ ഹോളോഗ്രാം പതിച്ച പട്ടയം നല്‍കാന്‍ റവന്യു വകുപ്പ് ആലോചിക്കുന്നു.
ഏറ്റവും കൂടുതല്‍ വ്യാജ പട്ടയങ്ങളുള്ള ഇടുക്കി ജില്ലയിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഹോളോഗ്രം പതിച്ച പട്ടയങ്ങള്‍ വിതരണം ചെയ്യുക. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യേണ്ടതും ഇവിടെയാണ്. നൂറ് കണക്കിന് കള്ള പട്ടയങ്ങള്‍ പിടികൂടിയെങ്കിലും വീണ്ടും വ്യാജന്മാര്‍ അരങ്ങ് തകര്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പ് പുതിയ മാര്‍ഗം ആലോചിക്കുന്നത്.പീരുമേട് താലൂക്കില്‍ നിന്നാണ് വ്യാജ പട്ടയങ്ങളുടെ തുടക്കം. ചില റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയ ഭൂമിക്കകത്തും എസ്റ്റേറ്റുകളിലും വന്‍തോതിലാണ് വ്യാജ പട്ടയങ്ങള്‍ വിതരണം ചെയ്തത്. പതിച്ച് കൊടുക്കാന്‍ അനുമതിയുള്ള സര്‍വേ നമ്പര്‍ ഉപയോഗിച്ചായിരുന്നു വിതരണം. 1990കളുടെ ആദ്യത്തില്‍ സര്‍വേ വകുപ്പാണ് വ്യാജന്മാരെ കണ്ടെത്തിയത്. പിന്നീട് ദേവികുളം താലൂക്കിലും വന്‍തോതില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കി. അടിമാലിയിലെ വൃന്ദാവന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ഒരു സംഘം റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇവ കണ്ടെത്തി റദ്ദാക്കിയെങ്കിലും ഭൂമി തിരിച്ച് പിടിക്കാനായില്ല. ഇത് മറയാക്കിയാണ് സ്വകാര്യ പ്രസില്‍ അച്ചടിച്ച് സര്‍ക്കാര്‍ മുദ്ര വ്യാജമായി നിര്‍മിച്ച് മൂന്നാര്‍ കേന്ദ്രീകരിച്ച് പട്ടയ വിതരണം നടത്തിയത്.റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവ പോക്കുവരവ് ചെയ്യുകയും ചെയ്തു. അന്ന് ശിവകാശിയില്‍ അച്ചടിച്ച നൂറ്കണക്കിന് പട്ടയങ്ങളുമായി ചിലരെ പോലീസ് പിടികൂടിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.ഇപ്പോള്‍ മൂന്നാര്‍ മേഖലയിലുള്ള ഒട്ടേറെ റിസോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്നത് ‘ശിവകാശി’ പട്ടയം ലഭിച്ച സ്ഥലങ്ങളിലാണ്. വൃന്ദാവന്‍, രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ ‘ശിവകാശി’പട്ടയങ്ങള്‍ ഉപയോഗിച്ച് ഇപ്പോഴും മൂന്നാര്‍ മേഖലയില്‍ ഭൂമി കൈയേറി വില്‍പന നടത്തുന്നുണ്ട്. ഒരേ നമ്പറില്‍ പല പട്ടയങ്ങളുണ്ടെങ്കിലും വ്യാജനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഹോളോഗ്രം പതിച്ച പട്ടയം നല്‍കാനുള്ള തീരുമാനം.




(courtesy:madhyamam)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

കെട്ടിട നിര്‍മാണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ കേരളത്തിലും !!

 æµÞ‚ß: ÈßVÎÞà ØÞÎd·ßµ{ßWÎáÄW ÎÞçȼíæÎaßW Õæø ¦ÇáÈßµ ØçCÄBZ ©ÉçÏÞ·æM¿áJß ùßÏW ®Øíçxxí ÕcÕØÞÏ¢ çµø{JßÜᢠÉáÄßÏ ©Ïø¢ çÄ¿áKá. æºÜÕí µáùÏíAáKçÄÞæ¿ÞM¢ ¥ÄßçÕ· ÈßVÎÞâ, ©ÏVK ·áÃçÎz, ÉøßØí@ßÄß ØìÙãÆ¢ Äá¿BßÏÕÏᢠ§Äßæa çÈGB{ÞÃí.
ÕßçÆÖ øÞ¼cB{áæ¿ ºáÕ¿áÉß¿ß‚í æµGß¿ ÈßVÎÞÃJßÈí ©ÉçÏÞ·ßAáK ©WÉKB{ßÜᢠØÞçCÄßµ ÕßÆcÏßÜᢠÕßÉïÕµøÎÞÏ ÎÞxBZ Ø¢ÍÕßAáKáIí. ÉøOøÞ·Ä ÈßVÎÞà ØÞÎd·ßµ{áæ¿ ÜÍcÄAáùÕí, ç¼ÞÜßAÞøáæ¿ ¥ÍÞÕ¢, ÍâÎßÏáæ¿ ÕÜïÞJ ÕßÜÕVÇÈ ®KßÕæÏÜïÞ¢ §ÄßÈá µÞøÃÎÞµáµÏᢠæºÏíÄá. dÉà ÎßµíØí çµÞYdµàxí çÉÞÜáU ØçCÄBZ ÕcÞɵÎÞÏß. ºáÎøáµZAᢠÎxᢠ¼ßÉíØ¢ ÉÞÈÜáµZ, ÕßÕßÇÄøJßW ÜÍcÎÞÃí. ØíxàÜßæaÏᢠ·ïÞØßæaÏᢠ©ÉçÏÞ·¢, ¼ÈW, ÕÞÄßW, æùÏßÜß¹íØí Äá¿BßÏÕÏíæAÜïÞ¢ ÎøJßæa ©ÉçÏÞ·¢ ·ÃcÎÞÏß µáùEá. ææÉïÕáÁí, ÉßÕßØß ×àxáµZ, ¥ÜáÎßÈßÏ¢ Äá¿BßÏÕ ÕÞÃß¼c æµGß¿BZAá ÉáùæÎ Õà¿áµ{ßÜᢠÇÞøÞ{ÎÞÏß ©ÉçÏÞ·æM¿áJáKá. çµÞYdµàxßÈᢠç΂ßW ²Þ¿ßÈᢠɵø¢, çÎWAâøµZAÞÏß ÕßÕßÇÄø¢ ùâËß¹í ×àxáµZ ÜÍcÎÞÃí. çØÞ{ÞV ÉÞÈÜáµç{Þ¿á µâ¿ßÏ ùâËß¹í ×àxáµZçÉÞÜᢠÕßçÆÖ øÞ¼cB{ßW ÉøàfßAáKáIí. ¥¿áA{ÏßæÜÏᢠÎxá Îáùßµ{ßæÜÏᢠ¥ÜÎÞøµZAí ææÕÕßÇcÎÞVK ©WÉKBZ ÜÍcÎÞÃí. ÕÞGV ¿ÞCí, æØÉíxßµí ¿ÞCí Äá¿BßÏÕ, ÉßÕßØßÏßÜᢠçµÞYdµàxßÜᢠÈßVÎß‚í ©¿X Øí@ÞÉßAÞÕáK øàÄßÏßW ÜÍßAáKá. Îáùß ¥MÞæ¿ çµÞYdµàxßW ÕÞVæJ¿áAáK Ø¢ÕßÇÞÈÕáÎáIí.æµGß¿ ÈßVÎÞÄÞA{áæ¿Ïᢠ©ÉçÍÞµíÄÞA{áæ¿ÏᢠÎÞùßÏ ÄÞWÉøc¢ ÎáKßWAIí, §ÕÏáæ¿ ÈßVÎÞÃJßçÜAí ÉáÄßÏ Ø¢ø¢Íµøᢠµ¿KáÕøáKá. ËÞµí¿ßæa Ø¢ÏáµíÄ Ø¢ø¢Í¢, æµÞ‚ßX ÁßÕß×ÈßW Øí@ÞÉß‚ ÉïÞaßWÈßKí ¼ßÉíØ¢ ÉÞÈÜáµZ ÕßÉÃßÏßæÜJß‚ßGáIí. 30 ¥¿ß Èà{JßÜáU ÉÞÈÜáµZ ºáÎøßÈᢠçÎWJGßÈᢠ©ÉçÏÞ·ßAÞ¢. ÉïÞØíxùßBᢠæÉÏßaßBᢠ¦ÕÖcÎßÜï. ææÕÆcáÄßAᢠæÕUJßÈᢠææÉMᢠçµÌß{ᢠ¥ÈÞÏÞØ¢ Øí@ÞÉßAáµÏᢠ溇ޢ.Ïᮧ ¦Øí@ÞÈÎÞÏ æµ§®Ëí µOÈß, 300 çµÞ¿ß øâÉ ÎáÄWÎá¿Aß æµÞ‚ßÏßW dÉà µÞØíxí çµÞYdµàxí ÉïÞaí Øí@ÞÉßAÞæÈÞøáBáKá. çÎÞÁáÜÞV µß‚Èᢠç¿ÞÏíÜxᢠÈßVÎß‚í ÌÙáÈßÜ æµGß¿ ØÎá‚ÏB{ßÜᢠÎxᢠØí@ÞÉßAÞæÎKÄÞÃí §Äßæa çÈG¢. æÕUJßÈᢠææÕÆcáÄßAᢠµÃµí×X æµÞ¿áJÞW ÎÞdÄ¢ ÎÄß. dÉà µÞØíxí çµÞYdµàxí ©ÉçÏÞ·ßAáçOÞZ, ÈßVÎÞà æºÜÕßW 40 ÖÄÎÞÈçJÞ{¢ ÜÞÍßAÞæÎKá µOÈß æºÏVÎÞX æµ.§.ææËØW ÉùEá.æµGß¿ ÈßVÎÞà ØÞÎd·ßµ{áæ¿ ÕßÜÕVÇÈÏíAá ÉáùæÎ, ç¼ÞÜßAÞøáæ¿ ÜÍcÄAáùÕᢠÉáÄßÏ ØçCÄBZ ØbàµøßAÞX ùßÏW ®Øíçxxí çζÜæÏ ÈßVÌtßÄÎÞAáKá. øÞ¼cJí 20 Üf¢ µWMÃßAÞøáæ¿æÏCßÜᢠµáùÕáIÞµáæÎKÞÃí ÉÀÈ¢ ÕcµíÄÎÞAáKÄí. ÈßVÎÞà ÎÞçȼíæÎaßWJæK ÉáÄßÏ ØçCÄBZ µOÈß ¥ÕÜ¢ÌßAáKÄí §Äáµâ¿ß µÃAßæÜ¿áJÞæÃKí ¿Þx d·âMí Ø¢ø¢ÍÎÞÏ ¿Þx ùßÏWxß ¦XÁí §XdËÞØíd¿µíºV ÜßÎßxÁí æØÏßWØí ¦XÁí ÎÞVAxß¹í ÕßÍÞ·¢ çÎÇÞÕß ææØùØí ®X¼ßÈàÏV ÕcµíÄÎÞAß. ©ÆÞÙøÃJßÈí, µOÈßÏáæ¿ dÉÕVJÈ çζÜÏßWJæK, ÉøßÖàÜÈ çµdw¢, æ΂æMG ÄÞÎØ/ºßµßWØÞ Øìµøc¢, µáGßµZAá ÈÝíØùß ®KßÕ ²øáAKÄá ç¼ÞÜßAÞøáæ¿ ææÕÆ·íÇcÕᢠµÞøcfÎÄÏᢠÕVÇßMßAá¢.


(courtesy:manorama)
ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ഭൂകമ്പവേളയില്‍ കെട്ടിടങ്ങളെ രക്ഷിക്കാന്‍ 'വാള്‍പേപ്പര്‍' !!

കഴിഞ്ഞയാഴ്ച ഇന്‍ഡൊനീഷ്യയിലുണ്ടായ സമുദ്രഭൂകമ്പം ലോകമെങ്ങും ഭീതിപരത്തുകയുണ്ടായി. ഇന്ത്യയിലും അനുഭവപ്പെട്ട ഭൂകമ്പത്തില്‍ പല സ്ഥലത്തും കെട്ടിടങ്ങളുടെ ഭിത്തിയില്‍ വിള്ളലുണ്ടായി, കാര്യമായ നാശനഷ്ടമുണ്ടായില്ല.കാര്യങ്ങള്‍ എപ്പോഴും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഭൂകമ്പം വിനാശകാരിയായി മാറുന്നത് എപ്പോഴെന്ന് മുന്‍കൂട്ടി പറയാനാകില്ല. നാശത്തിന്റെ തോത് കുറയ്ക്കാന്‍ മുന്‍കരുതലെടുക്കുക മാത്രമാണ് ചെയ്യാനാവുക.
അതില്‍ പ്രധാനം, ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ പാകത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതാണ്. എന്നാല്‍, ലോകത്ത് നിലവിലുള്ള കെട്ടിടങ്ങളില്‍ മഹാഭൂരിപക്ഷവും പക്ഷേ, ഭൂകമ്പപ്രതിരോധ ശേഷിയോടെ നിര്‍മിക്കപ്പെട്ടവയല്ല എന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി പുതിയൊരു സങ്കേതം വികസിപ്പിച്ചിരിക്കുകയാണ് ജര്‍മന്‍ ശാസ്ത്രജ്ഞര്‍. കെട്ടിടങ്ങളുടെ ഭിത്തികളില്‍ പതിപ്പിച്ചുവെയ്ക്കാവുന്ന പ്രത്യേകതരം 'വാള്‍പേപ്പറുകളാ'ണ് അവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാള്‍പേപ്പറുകള്‍, ഭൂകമ്പത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു വീഴുന്നത് ചെറുക്കാന്‍ ഭിത്തികളെ തുണയ്ക്കുമത്രെ. കാള്‍റൂഹെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ.ലോതര്‍ സ്‌റ്റെംപ്‌നീവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 'ഭൂകമ്പ വാള്‍പേപ്പര്‍'(Earthquake wallpaper) രൂപപ്പെടുത്തിയത്. വിള്ളലുകള്‍ വീഴാതെ ഭിത്തികളെ കാക്കാന്‍ ഈ വാള്‍പേപ്പറിന് സാധിക്കുമെന്ന് പ്രൊഫ. സ്റ്റെംപ്‌നീവ്‌സ്‌കി പറയുന്നു.ഭൂകമ്പമുണ്ടാകുമ്പോള്‍ കെട്ടിടങ്ങളുടെ ഭിത്തികള്‍ പൊട്ടിവീഴുമ്പോള്‍ ആളുകള്‍ അതിനടിയില്‍ കുടുങ്ങുന്നു. എന്നാല്‍, ഭിത്തികള്‍ തകരുന്നത് കുറച്ചെങ്കിലും വൈകിയാല്‍ ആളുകള്‍ക്ക് കെട്ടിടത്തിനകത്തുനിന്ന് പുറത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞെന്ന് വരും.ഇത്തരമൊരു സങ്കേതം വികസിപ്പിക്കുമ്പോള്‍ അതാണ് തങ്ങളുടെ മനസിലുണ്ടായിരുന്നതെന്ന് പ്രൊഫ. സ്റ്റെംപ്‌നീവ്‌സ്‌കി അറിയിക്കുന്നു. കെട്ടിടങ്ങളുടെ നാശം മൂലം ചെറിയ ഭൂകമ്പങ്ങള്‍ പോലും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാന്‍ പുതിയ സങ്കേതം സഹായിച്ചേക്കും. 


ഭൂകമ്പ വാള്‍പേപ്പര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. അതിലെ നൂലുകള്‍ നാലുദിശകളിലേക്കും നീളുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭിത്തി കുലുങ്ങുമ്പോഴേല്‍ക്കുന്ന ഊര്‍ജം എല്ലായിടത്തേക്കും വിതരണം ചെയ്യപ്പെടും. അതിനാല്‍ അത് അയവുള്ളതായി (elastic) മാറും. ഭിത്തിയെ വിള്ളലുണ്ടാകുന്നതില്‍ നിന്ന് തടയും. ഭിത്തിയില്‍ വാള്‍പേപ്പര്‍ പതിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേകതരം പശയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

കൃത്രിമ ഭൂകമ്പമുണ്ടാക്കി ഇത് പരീക്ഷിച്ചപ്പോള്‍, നാശനഷ്ടത്തിന്റെ തോത് 60 മുതല്‍ 70 ശതമാനംവരെ കുറയ്ക്കാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷമവസാനത്തോടെ വാള്‍പേപ്പര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി nzherald.co.nz പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 



 (Courtesy:mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ഗ്യാസ് പുതിയ കണക്ഷന്‍ വയ്കും !!


æµÞ‚ß: ÉÞºµÕÞĵ ØßÜßIùáµ{áæ¿ ÕßÄøÃJßæÜ Ä¿Ø¢ ÉøßÙøßAáKÄá Õæø ÉáÄßÏ µÃµí×ÈáµZ ÜÍßAÞX ÌáißÎáGáIÞÕáæÎKí ®HAOÈßµ{áæ¿ ÎáKùßÏßMí. ®KÞW  ÉáÄßÏ µÃµí×X ÈWµøáæÄK ´çÆcÞ·ßµ ©JøæÕÞKáÎ߈. ©ÉçÏÞµíÄÞAæ{ Äßøß‚ùßÏÞÈáU çÈÞ ÏáÕV µØíxÎV (æµèÕØß) ù¼ßØíçd¿×ÈáçÕIß ®ˆÞ ©ÉçÏÞµíÄÞA{ᢠ§çMÞZÄæK ÕßÄøÃAÞæø ØÎàÉßçAIÄßæˆKᢠÌtæMG ¥ÇßµÞøßµZ ÕcµíÄÎÞAß. ÉáÄßÏ ØßÜßIV ÌáAá 溇ÞX ®æLCßÜᢠØÞçCÄßµ Ä¿Ø¢ çÈøß¿áKÕV ¯¼XØßæÏ çËÞÃßW ÌtæMGá ÕßÕø¢ ÄßøAßÏ çÖ×¢ ¦ÕÖcæÎCßW ÎÞdÄ¢ ¯¼XØß ³ËßØßW çÈøßGí ®JßÏÞW ÎÄß.  ²KßÜÇßµ¢ µÃµí×ÈáµZ ©UÄßæa çÉøßW ÉáÄßÏ ØßÜßIùáµZ ÜÍßAÞX ÌáißÎáGí çÈøß¿áKÕøᢠæµèÕØß ù¼ßØíxV 溇ÃæÎKí ®HAOÈßµ{áæ¿ çÈøßGáU ¥ùßÏßMí çø~ÞÎâÜ¢ §Äßȵ¢ èµMxßÏÕøᢠÎÞdÄçÎ ¦ÕÖcÎÞÏ çø~µZ ØÙßÄ¢ ÉâøßMß‚ ¥çÉfµ{áÎÞÏß ¯¼XØßµæ{ ØÎàÉßçAIÄáUáæÕKí ¥ÇßµãÄV ¥ùßÏß‚á.  


courtesy: (manoramaonline)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ആകാശത്തിന്റെ അയല്‍വാസി !!


പ്രഭാതങ്ങളില്‍ വാതില്‍തുറക്കുമ്പോള്‍ മണമുള്ള മേഘങ്ങളുടെ പൂക്കൂടയുണ്ടാകും മുറ്റത്ത്. കണ്ണുതിരുമ്മിച്ചുവന്ന സൂര്യന്‍ എഴുന്നേറ്റുവരുന്നതു കാണാം. സന്ധ്യകളില്‍ നക്ഷത്രങ്ങളുടെ ചിമ്മിനിവിളക്ക് കത്തിച്ചുവച്ചുകൊണ്ട് നിലാവ് ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്നുമുണ്ടാകാം. മിന്നാമിനുങ്ങുകളുടെ ഉദ്യാനത്തിലെത്തിയ അനുഭവം.
ജോസ് തോമസ് കാത്തിരിക്കുകയാണ് ആ ദിവസത്തിനുവേണ്ടി. ചൊവ്വാഴ്ച ചോയ്‌സ് പാരഡൈസ് എന്ന സ്വര്‍ഗ്ഗം തുറക്കുന്നതോടെ ജെ.ടി. എന്നുവിളിപ്പേരുള്ള വ്യവസായി തെക്കേയിന്ത്യയുടെ നിറുകയില്‍ വീടുള്ള മനുഷ്യനാകും. അക്ഷരാര്‍ഥത്തില്‍ ഏറ്റവും ഉന്നതന്‍. ചോയ്‌സ് പാരഡൈസിന്റെ നാല്‍പ്പതാംനിലയിലെ താമസക്കാരന് സൂര്യനും മേഘവും നക്ഷത്രങ്ങളും ഒരുവിരല്‍പ്പാടകലെ. ആകാശത്തിന്റെ അയല്‍വാസി.

തൃപ്പൂണിത്തുറയ്ക്കടുത്ത് ജോസ് തോമസിന്റെ ചോയ്‌സ് ഗ്രൂപ്പ് നാല്‍പ്പതുനിലകളില്‍ സൃഷ്ടിച്ച ചോയ്‌സ് പാരഡൈസ് തെന്നിന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇതിന്റെ ഏറ്റവും ഉയരത്തിലെ നാല് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് ജെ.ടി മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. ഭൂമിയില്‍നിന്ന് 450അടി അകലെ 7500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുവീട്. വെയിലും മഴയും കാറ്റും ആദ്യമെത്തുന്ന ഇടം. ജെ.ടിയുടെ അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ അതിനെ ഒറ്റവാചകത്തില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: പറുദീസയുടെ പടിവാതില്‍. 'മേഘങ്ങള്‍ക്കൊരു മദിപ്പിക്കുന്ന മണമുണ്ട്. അത് അനുഭവിച്ചുതന്നെ അറിയണം. മഴവരുമ്പോള്‍ കാര്‍മേഘങ്ങളുടെ കൂട്ടിലകപ്പെട്ടപോലെ തോന്നും. ഇരുട്ടത്ത് ഇരിക്കുന്നതുപോലെ..ആ വീട്ടില്‍ ഒരു രാത്രി ഉറങ്ങുന്നദിവസത്തിനാണ് ഇപ്പോഴെന്റെ കാത്തിരിപ്പ്..' നാല്‍പ്പതാംനിലയിലെ വീട് ജെ.ടിയിലെ എഴുത്തുകാരനെ ഇപ്പോള്‍തന്നെ ഉന്മാദിയാക്കിക്കഴിഞ്ഞു.


'ദൈവത്തെ ഇനി അടുത്തുകാണാം. ദൈവമേ എന്ന് നിങ്ങള്‍ എട്ടുമണിക്ക് വിളിക്കുകയാണെങ്കില്‍ എനിക്ക് ഒരു എട്ടേകാലിന് വിളിച്ചാല്‍ മതി. ഇവിടെ നിന്ന് അധികം ദൂരമില്ലല്ലോ...'ജോസ് തോമസ് ചിരിക്കുന്നു. സ്വപ്‌നം കാണാന്‍ ഇഷ്ടപ്പെടുന്ന ഈ വ്യവസായി നാലുമാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പാരഡൈസിലേക്ക് താമസം മാറും. പിന്നെ രാത്രികളില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പം നക്ഷത്രങ്ങളുടെ കാവലില്‍ അത്താഴം, പാട്ട്, എഴുത്ത്, സ്വപ്‌നം...


അഞ്ചുവര്‍ഷം കൊണ്ടാണ് ചോയ്‌സ് പാരഡൈസ് പൂര്‍ത്തിയായത്. ആകെ 132 അപ്പാര്‍ട്ട്‌മെന്റുകള്‍. ഇതില്‍ 110 എണ്ണത്തിനും ആവശ്യക്കാരായിക്കഴിഞ്ഞു. കുളിമുറികള്‍കൂടി കൂട്ടിയാല്‍ ആകെ മുറികള്‍ ആയിരം. മുപ്പത്തിയേഴാം നില വരെ ലിഫ്റ്റില്‍പ്പോകാം. ഒരു സെക്കന്റില്‍ എട്ടടിയാണ് ലിഫ്റ്റിന്റെ വേഗം. മുപ്പത്തിയേഴാമത്തെ നിലയിലെത്താന്‍ വേണ്ടത് ഒരുമിനിട്ടില്‍ താഴെ സമയം. ഏറ്റവും മുകളില്‍ ഹെലിപ്പാഡ് ഉള്ളതിനാല്‍ അവസാനത്തെ മൂന്ന് നിലകളിലേക്ക് ലിഫ്റ്റ് അനുവദനീയമല്ല. പകരം രണ്ടുചവിട്ടുപടികള്‍. ജോസ് തോമസിന്റെ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍നിന്നു നോക്കിയാല്‍ ദൃശ്യങ്ങള്‍ പടിഞ്ഞാറ് അറബിക്കടല്‍വരെയും കിഴക്ക് മൂന്നാര്‍മലനിരകള്‍ വരെയും വിസ്തൃതമാകും. തെക്കോട്ട് ചേര്‍ത്തലവരെ കാണാം. വടക്ക് നെടുമ്പാശ്ശേരി വിമാനത്താവളമാണ് കാഴ്ചയുടെ അതിര്.


ഉയരങ്ങള്‍ ജോസ് തോമസിന് പുതുമയല്ല; ഹരമാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ നാല്‍പ്പത്തിയേഴാം നിലയില്‍ വീടുള്ളയാള്‍ എന്നും ആകാശത്തെ എത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ചെയ്യുന്നതിലെല്ലാം വ്യത്യസ്തയുടെ കൈയൊപ്പുണ്ടാകണമെന്നും ജെ.ടിക്ക് നിര്‍ബന്ധമുണ്ട്. ആ വാശി വാനോളമുയര്‍ന്നതിന്റെ തെളിവാണ് ചോയ്‌സ് പാരഡൈസ്.


1997ല്‍ ഏഷ്യയിലെ സാമ്പത്തികപ്രതിസന്ധികാലത്ത് കെട്ടിടനിര്‍മാണ മേഖലയില്‍നിന്ന് പിന്മാറിയതാണ് ചോയ്‌സ് ഗ്രൂപ്പ്. രണ്ടാംവരവ് 2006ല്‍. തൃപ്പൂണിത്തുറയില്‍ ചോയ്‌സിന്റെ രണ്ടേക്കര്‍ സ്ഥലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്ലാനുമായെത്തിയ എന്‍ജിനീയര്‍ നിവര്‍ത്തിയത് അടുപ്പുകുറ്റികള്‍പോലെ മൂന്ന് കെട്ടിടങ്ങളും നടുവിലൊരു നീന്തല്‍ക്കുളവും. ഇതുചെയ്യാന്‍ ഞാന്‍ വേണോയെന്നായിരുന്നു ജെ.ടിയുടെ ചോദ്യം. ഉയരം എന്ന വികാരമായിരുന്നു അപ്പോഴും മനസ്സില്‍. ആ മൂന്നുകെട്ടിടങ്ങളും ഒന്നിനുമുകളിലൊന്നായി ചേര്‍ത്തുവച്ച് ജെടി നാല്‍പ്പതുനിലകളില്‍ ഒരു ആഗ്രഹത്തെ മെനഞ്ഞു. എന്‍.ഒ.സി കിട്ടുകയെന്നതുതന്നെ വലിയ വെല്ലുവിളിയായി. നേവിയുടെ വരെ അനുമതിപത്രം ആവശ്യം. ഹെലികോപ്റ്ററില്‍ പറന്നുപോലുമുള്ള പരിശോധന. 2007ല്‍ സ്വര്‍ഗ്ഗത്തിന്റെ ആദ്യകല്ല് ഭൂമിയില്‍ വീണു. കോഴിക്കോട് സ്വദേശിയായ ജോണി കൈനടിയുടേതായിരുന്നു രൂപകല്പന. നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്‌സ് ടവേഴ്‌സിന്റെയും ശില്‍പ്പികളിലൊരാളായ മലയാളി അഷീന്‍ പനക്കാടിനെ എത്തിപ്പിടിക്കാന്‍പോലുമാകാത്ത തുക നല്‍കി ജെടി ദുബായിയില്‍നിന്നു കൊണ്ടുവന്നു. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിലെ അതികായരുടെ കരങ്ങളില്‍ പാരഡൈസ് വളര്‍ന്നുതുടങ്ങി.


തൃപ്പൂണിത്തുറയില്‍ നിര്‍മാണം പൂര്‍ത്തിയായ 40 നിലകളുള്ള ചോയ് പാരഡൈസ്‌
പന്ത്രണ്ടാംനിലവരെ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ലെന്ന് ജോസ് തോമസ് പറയുന്നു. പത്തൊമ്പതാമത്തെ നിലയെത്തിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞുതുടങ്ങി: ഏറ്റവും പൊക്കമുള്ള കെട്ടിടം...ഇരുപതുനില കഴിഞ്ഞപ്പോള്‍ താഴെ വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് നടന്നുപോകുന്നവര്‍ അപ്പൂപ്പന്‍താടിപോലെ ചെറുതായി എങ്ങോട്ടോ അലിഞ്ഞുപോകുന്നത് ജെ.ടി അറിഞ്ഞുതുടങ്ങി. മുപ്പതാംനിലയെത്തിയപ്പോള്‍ മനസ്സ് പേടിയില്‍ വിറച്ചു. ഇനി ഇത് എങ്ങോട്ടാണ്...ഒരാളുടെ പോലും ജീവന്‍ ബലികൊടുക്കാതെ ചോയ്‌സ് പാരഡൈസ് പൂര്‍ത്തിയായിയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ജോസ് തോമസ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ തന്റെ ശ്രമം എത്രത്തോളം ചെറുതായിപ്പോകുമായിരുന്നുവെന്നും അദ്ദേഹത്തിനറിയാം.

നാഷണല്‍ ബില്‍ഡിങ് കോഡില്‍ പറയുന്ന സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു നിര്‍മാണം. നാല്‍പ്പതു നിലകളിലെത്താന്‍ ത്രാണിയുള്ള അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ പാരഡൈസിനകത്തുതന്നെ തീപിടുത്തം അണയ്ക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. പുകകണ്ടാല്‍ അപ്പോള്‍തന്നെ അലാറം മുഴങ്ങും. കെട്ടിടത്തിലെ എല്ലാമുറികളിലും സ്പ്രിംഗ്ലറുകള്‍. തീയുയര്‍ന്നാല്‍ ഇവ താനെ വെള്ളംചീറ്റും. റിക്ടര്‍ സ്‌കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ശേഷിയുള്ള വിധത്തിലാണ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായതിനാല്‍ ജെ.ടിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ സീലിങ്ങിന്റെ ഉയരം ഇരുപത് അടി. ക്രിസ്മസിന് വീടിനുമുന്നില്‍ നക്ഷത്രമിടേണ്ട ആവശ്യമില്ല ജെ.ടിക്ക്. മാനംതന്നെ തൂക്കിയിട്ടുണ്ടാകും നൂറായിരമെണ്ണം.

'ഈ ടിപ്പര്‍ലോറി എന്ന ഭീകരനുണ്ടല്ലോ..ഇതിനുമുകളില്‍നിന്നുനോക്കിയാല്‍ അവന്‍ ഒരു കളിപ്പാട്ടത്തോളം ചെറുതാണ്. മനുഷ്യര്‍ കടുകുമണികളോളം...എല്ലാത്തിന്റെയും നിസാരതയാണത് കാണിക്കുന്നത്. ഇവിടെ നിന്നാല്‍ മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കില്ല. ശ്വസിക്കാന്‍ നഗരത്തിന്റെ മാലിന്യം കലരാത്ത ഏറ്റവും ശുദ്ധമായ വായു..'ജോസ് തോമസ് പറയുന്നു. ഏറ്റവും ഉയരത്തില്‍നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കാല്‍ച്ചുവട്ടിലെ ഉറുമ്പുകളാണെന്ന അഹംബോധത്തിലേക്ക് മനസ്സ് കുതറിയോടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നതും അതുകൊണ്ടുതന്നെ. 'മുകളില്‍നിന്നുള്ള കാഴ്ചകളെ ഞാന്‍ ഒരു പോസിറ്റീവ് ഫീലിങ്ങിനായാണ് ഉപയോഗപ്പെടുത്തുന്നത്. വളരെ റൊമാന്റിക്കും പോയറ്റിക്കുമായ കാഴ്ചപ്പാടാണ് എനിക്ക് അതേക്കുറിച്ചുള്ളത്.'

ചങ്ങനാശ്ശേരിക്കാരന്‍ ഒ.സി.തോമസിന്റെ മകന്‍ തീയില്‍കുരുത്തവനാണ് താനെന്ന് പറയുന്നതും അഹങ്കാരത്തോടെയല്ല. ഇന്നലെകളെക്കുറിച്ചുള്ള ലളിതമായ ഓര്‍മപ്പെടുത്തല്‍. ജോസിന് ഒരുവയസ്സുള്ളപ്പോഴാണ് ഒ.സി.തോമസ് ചോയ്‌സ് ഗ്രൂപ്പ് തുടങ്ങുന്നത്. അപ്പന്‍ മരിക്കുമ്പോള്‍ ജോസിന് പ്രായം പതിനാറ്. കണ്മഷികൊണ്ട് മീശവരച്ചുനോക്കുന്ന കാലത്തിനുപകരം ജോസിന്റേത് കടലുകടന്ന കൗമാരമായി. കൊല്‍ക്കത്തവഴി ജപ്പാനിലേക്ക് യാത്ര. ജോസ് എന്ന ഇന്ത്യക്കാരനായ സമുദ്രോത്പന്ന വ്യവസായിയെ കാത്തിരുന്ന മിറ്റ്‌സുബിഷി കമ്പനിക്കാര്‍ക്ക് മുന്നിലേക്ക് വന്നത് കൊഞ്ചിനോളംപോന്ന കൊച്ചുപയ്യന്‍. പിള്ളേരുമായൊന്നും കച്ചവടത്തിനില്ല,വീട്ടില്‍പോയി ആകാവുന്ന പണിനോക്കെന്ന അധിക്ഷേപമാണ് ഉയരം എന്ന വാക്കിലേക്ക് ആദ്യമായി ജോസിനെ അടുപ്പിച്ചത്. പൗരുഷത്തിന്റെ കറുപ്പുനിറത്തിനായി ദിവസം നാലുവട്ടം നെഞ്ചിലും മുഖത്തും ഷേവിങ്. രോമങ്ങള്‍ക്കൊപ്പം വളര്‍ന്നത് ജോസ് തോമസെന്ന കട്ടിമീശയുള്ള ബിസിനസുകാരന്‍കൂടിയാണ്. പലവട്ടം ചിറകറ്റു. പിന്നെയും പറന്നുയര്‍ന്നു. വിമാനാപകടത്തില്‍ നിന്നുപോലും ജീവിതത്തിലേക്ക് തിരികെക്കയറിയ അനുഭവമുണ്ട് ജെ.ടിക്ക്. തീച്ചിറകുകളുമായി തോല്‍ക്കാതെയുള്ള യാത്ര ചോയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളും ജെ.ടി പാക്കുമുള്‍പ്പെടെ എട്ട് സംരഭങ്ങളിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആ വിജയകഥ ഭൂമിയും കടന്ന് 450 അടി ഉയരത്തിലേക്ക്. സപ്തംബര്‍ 19ന് ജെടിയുടെയും ഭാര്യ കുഞ്ഞുമോളുടെയും മുപ്പതാംവിവാഹവാര്‍ഷികമായിരുന്നു. തീര്‍ത്തും സ്വകാര്യമായ ആ സദസ്സില്‍ ജെറി അമല്‍ദേവ് കീബോര്‍ഡ് മീട്ടി. അരികെയിരുന്ന് മോഹന്‍ലാല്‍ പാടി..മഞ്ഞണിക്കൊമ്പില്‍...ഒരുകിങ്ങിണിക്കൊമ്പില്‍....അവിടെ സൗഹൃദം മഞ്ഞില്‍വിരിഞ്ഞ പൂവായി. അടുത്തവര്‍ഷം ഇതേദിവസം മോഹന്‍ലാല്‍ പാടുക പറുദീസയുടെ പടിവാതിലിലിരുന്നാകും....
 Watch Video
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ചോയ്‌സ് പാരഡൈസിന്റെ വീഡിയോ

(courtesy:mathrubhumi.com)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം (Kochi) പൂര്‍ത്തിയായി


ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പണി പൂര്‍ത്തിയായി

കൊച്ചി: വിസ്മയക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറ പാരഡൈസ്റോഡില്‍ നാല്‍പതുനിലകളില്‍ ചോയ്സ് പാരഡൈസ് പാര്‍പ്പിട സമുച്ചയം നിര്‍മാണം പൂര്‍ത്തിയായി. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോയ്സ് പാരഡൈസ് ഉദ്ഘാടനം ചെയ്യുമെന്ന് ചോയ്സ് ഗ്രൂപ്പ് എം.ഡി. ജോസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 450 അടി ഉയരത്തില്‍ ഏറ്റവും മുളകില്‍ ഹെലിപ്പാഡുമായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബി പണി പൂര്‍ത്തീകരിച്ചിരിക്കുന്നത് കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പാണ്. 2.75 ഏക്കറില്‍ 2,50,000 ചതുരശ്ര അടിയില്‍ അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 132 അപ്പാര്‍ട്ടുമെന്‍റുകളാണ് ഉളളത്. കെട്ടിടത്തിന്‍െറ മുഴുവന്‍ നിലയിലും ലിഫ്ടില്‍ എത്താം. 40-ാം നിലയില്‍ എത്താന്‍ 40 സെക്കന്‍റ് മാത്രം മതിയാകും. സ്വിസ്കമ്പനി നിര്‍മിച്ച ഏറ്റവും അത്യാധുനികമായ ലിഫ്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് സ്വദേശി ജോണി കൈനടിയുടേതാണ് രൂപകല്‍പന. ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്സ് ടവേഴ്സിന്‍െറയും ശില്‍പികളില്‍ ഒരാളായ മലയാളി ഹാഷിം പറക്കാടിനായിരുന്നു നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. നാഷണല്‍ ബില്‍ഡിംഗ് കോഡിലെ എല്ലാ നിബന്ധനകളും പാലിച്ചാണ് നിര്‍മാണം. നാല്‍പത് നിലകളില്‍ എത്താന്‍ അഗ്നിശമന ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പാരഡൈസിന് അകത്തു തന്നെ എല്ലാ മുറികളിലും വെള്ളം ചീറ്റിച്ച് തീ അണക്കാന്‍ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റിക്റ്റര്‍ സ്കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് കെട്ടിടത്തിന്‍െറ നിര്‍മാണം. 18 മീറ്റര്‍ ആഴത്തിലാണ് കെട്ടിടത്തിന്‍െറഅടിത്തറ നിലനില്‍ക്കുന്നത്.

 (courtesy:madhyamam)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഫാബ്രിക് ; അല്പം ചില കാര്യങ്ങള്‍ !!

§aàøßÏV Í¢·ßAí ºáAÞX Éß¿ßAáKÄí µá×X, µVGX, ¥ÉíçÙÞZØíxùß Äá¿BßÏ çØÞËíxí ËVÃß×ß¹í ÄÞøB{ÞæÃKÄßW ÄVAÎ߈. ®dÄ Í¢·ßÏÞÏß ²øáAßÏ Õà¿ßæXùÏᢠçØÞËíxí ËVÃß×ß¹í çÌÞùÞÏÞW ÏÞæÄÞøá ËÜÕáÎ߈. ËVÃß×ßBßW ¯xÕᢠdÖißçAIÄí ÄáÃß ÄßøæE¿áAáçOÞÝÞÃí. ³çøÞ ÄáÃßAᢠçÕI dÖiÏᢠÉøßÉÞÜÈÕᢠÕcÄcØíÄÎÞÃí. ÕÞBáçOÞçÝ ¥Õ ¥ùßEßøßAÞ¢.
çµÞGY: ¯xÕᢠ¼ÈdÉßÏÎÞÏ ÄáÃßJøÎÞÃí çµÞGY. ÕãJßÏÞAÞÈáU ®{áMÕᢠÕßÜÏßæÜ ØbàµÞøcÄÏáÎÞÃí §ÄßÈí µÞøâ. çµÞGY ØßWµí, çÉÞ{ß çµÞGY Äá¿BßÏ çµÞGY ÎßµíØí ÄáÃßµZAᢠ¦ÕÖcAÞçøæùÏÞÃí. §Õ Éçf, èdÁµïàX 溇áµÏÞÃí ØáøfßÄ¢.  ºßÜ çµÞGY ÈÈ‚á µÝßÏáçOÞZ ºáøáBÞX ØÞÇcÄÏáUÄßÈÞW µVGæXùÏᢠæÌÁí×àxßæXùÏᢠÈà{¢ µãÄcÎÞÏßøßAÞX dÖißAâ. ÕàGßW µÝáµáµÏÞæÃCßW ÉÖÎáAß §ØíÄßøßÏß¿ÞX ÎùAøáÄí. ®CßçÜ µÞÝíºÏíAá Í¢·ßÏáIÞµâ.ÜßÈX: ØbÞÍÞÕßµÎÞÏ Üáµí ¦Ãí ÜßÈæXù ¼ÈØNÄßAá ÉßKßW. ÜßÈÈᢠµÝáµáçOÞZ ºáøáBÞX ØÞÇcÄÏáIí. èdÁÐàX 溇ßAáµÏÞÃí ©ºßÄ¢. ¦ÇáÈßµ §XùàøßÏùáµ{ßW ÜßÈæXù ©ÉçÏÞ·¢ µâ¿ßÕøáKá.ØßWµí : µÞÝíºÏßW ¯xÕᢠÎçÈÞÙø¢. Éçf, ÉøßÉÞÜßAÞX ¯xÕᢠÌáißÎáGí. èµæµÞIí ÈÈÏíAáµçÏ ¥øáÄí. èdÁµïàÈß¹í 溇áµçÏ ¦µÞÕâ. µÝßÕÄᢠµùÏᢠæÕUÕᢠÕàÝÞæÄ ØâfßAáµ. çùÞ ØßWµí: ÉGßæXù ¯xÕᢠÖáiÎÞÏ øâÉ¢.  ¥ÄáæµÞIá ÄæK Õ{æø Øâfß‚á èµµÞøc¢ 溇â. Äàæø µÈ¢ µáùE çùÞ ØßWµí ®¿áAÞÄßøß AáµÏÞÃá ȈÄí. ®{áM¢ ºàJÏÞµÞX ØÞÇcÄÏáIí.

ØßLxßµí : ÉøßÉÞÜßAÞX ¯xÕᢠ®{áMÎáUÕÏÞÃí §Õ. µÝáµáçOÞZ ºáøáBáµÏáÎ߈. ØßLxßµí çØÞËíxí ËVÃß×ß¹í §ØíÄßøßÏß¿áçOÞZ µáùE ÄÞÉÈßÜÏßW æØxí 溇ÞX dÖißAáµ. ¥æˆCßW ©øáµßçMÞµÞX ØÞÇcÄÏáIí.



(courtesy:manorama)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ആദ്യമായി ഇണചേരുമ്പോള്‍... അറിയാന്‍ ചില കാര്യങ്ങളുണ്ട് ! !

ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും,
അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.
ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം. for more news click here



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

സൌജന്യ ഡയാലിസിസ് ബൈ ബാനെര്‍ജി ക്ലബ്‌;

തൃശൂര്‍ ഹാര്‍ട്ട്‌ ഹോസ്പിടലുംയി ചേര്‍ന്ന് പദ്ധതി 200 പേര്‍ക് Sept. ഒമ്പതിന്. സൌജനായ് സേവനം ആവശ്യമുള്ളവര്‍ നിര്‍ധനരായ രോഗികളുടെ ബന്ധുക്കള്‍ മുഖേന രേഖകള്‍ മയി  സെപ്റ്. മൂണിന് മുന്‍പ് ബന്ധപെടനം. നും. 9846592432

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

മൊബൈല്‍ റെഡിയശന്‍ ഒഴിവാക്കാന്‍ സര്‍കാര്‍ മാര്‍ഗരേഖ !!

മൊബൈല്‍ ഓണ്‍ ആയിരിക്കുന്ന സ്ഥിതിയില്‍ ശര്ടിന്റെയോ പാന്റ്സിന്റെയോ പോക്കറ്റില്‍ സൂക്ഷിക്കരുത്‌ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഫോണില്‍ നിന്നുള്ള radiation കുറവാണെന്ന വാദം തെറ്റാണെന്നും മൊബൈല്‍ ടവറില്‍ നിന്നല്ല antenna നിന്നാണ് അകലം പാളികേണ്ട തെന്നും,   മന്ത്രാലയം വിശദീകരിച്ചു. നിര്‍ദേശിച്ച മുന്‍കരുതലുകള്‍ ഇവയാണ്.
ഹന്ട്സേറ്റ് ശരീരത്തോട് പരമാവതി അകറ്റി പിടിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുക. ഹാന്‍ഡ്‌ സെറ്റ് തലയില്‍ ചേര്‍ത്ത് വക്കാതിരിക്കുക. മൊബൈല്‍ ഫോണിലെ സംസാരത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കുക. സാധ്യമാവുന്നിടത്തോളം സംഭാഷണത്തിന് പകരം എസ എം എസ് സന്ദേശങ്ങളെ ആശ്രയിക്കുക. സ്പീകര്‍ മോഡ് പ്രയോജനപെടുത്തുക. സിഗ്നല്‍ ശക്തമയിരിക്കുമ്പോള്‍ സംസാരിക്കുക. ലോഹ ഫ്രെയിം ഉള്ള കണ്ണടകള്‍ ധരിക്കുമ്പോഴും, തലയില്‍ നനവുല്ലപ്പോഴും, മൊബൈല്‍ ഒഴിവാക്കുക.കാള്‍ കണക്ട് ആയ ശേഷം ഹന്ട്സേറ്റ് ചെവിയോടു ചേര്‍ത്ത് പിടിക്കുക, കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. ശരീരത്തില്‍ മെഡിക്കല്‍ ഇമ്പ്ലന്റ്റ്കലുള്ളവര്‍ ഫോണ്‍ അതിനോട് കുറഞ്ഞത്‌ 15സെന്റിമിടര്‍ അകലത്തില്‍ പിടിക്കുക.   



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

കൊതുകിനെ ഓടിയ്ക്കാന്‍ സ്വാഭാവിക രീതികള്‍ (tips)

ചെറിയൊരു മൂളിപ്പാട്ടും പാടി രാത്രി ഉറങ്ങുമ്പോള്‍ അലോസരമുണ്ടാക്കുന്ന വിരുതനാണ് കൊതുക്. ഈ ഇത്തിരിക്കുഞ്ഞന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. പനിയുടെ പലവിധ വകഭേദങ്ങളും കൊതുകുണ്ടാക്കും.കൊതുകിനെ അകറ്റാന്‍ ചില സ്വാഭാവിക വഴികളുണ്ട്. ഇവ എന്തെന്നറിയൂ.ചകിരി, ചിരട്ട എന്നിവ പുകയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഇവ ഏതെങ്കിലും പാത്രത്തിലിട്ട് പുകച്ചാല്‍ കൊതുകുകള്‍ പോകും.കര്‍പ്പൂരവും കൊതുകിനെ ഓടിക്കുവാനുള്ള ഒരു മാര്‍ഗമാണ്. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്. മിക്കവാറും കൊതുകുതിരികളും കൊതുകിനെ ഓടിയ്ക്കാനുള്ള മരുന്നുകളുമൊക്കെ ഉണ്ടാക്കുന്നത് സള്‍ഫര്‍ ഉപയോഗിച്ചു തന്നെയാണ്. കര്‍പ്പൂരം കത്തിക്കുന്നത് കൊതുകിനെ ഓടിക്കാനുള്ള നല്ലൊരു വഴിയാണ്.കൊതുകിനെ ഓടിച്ചു കളയാന്‍ ഗുഡ്‌നൈററ് പോലുള്ളവ ലഭിക്കും. ഇവയിലെ ലായനി തീര്‍ന്നുകഴിഞ്ഞാല്‍ മണ്ണെണ്ണയും കര്‍പ്പൂരവും കൂടി കലര്‍ത്തി ഇതിലൊഴിച്ച് പ്ലഗില്‍ കുത്തി വച്ച് ഉപയോഗിക്കാം. ഇതില്‍ നിന്നും വരുന്ന പുക മറ്റുള്ളവയുടെയത്ര അപകടവുമുണ്ടാക്കില്ല.മുകളില്‍ പറഞ്ഞത് തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളാണെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവയ്ക്ക് അധികം ചെലവും വേണ്ടി വരുന്നില്ല.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എടിഎമ്മില്‍ പിന്‍വലിച്ച പണം ഇനി തിരിച്ചുപോകില്ല !!

ചെന്നൈ: എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്ന പണം നിശ്ചിതസമയത്ത് സ്വീകരിച്ചില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി തിരിച്ചുപോകുന്ന സംവിധാനം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജപരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം കേന്ദ്രബാങ്ക് അംഗീകരിക്കുകയായിരുന്നു.
ഈ സൗകര്യം പിന്‍വലിച്ചതായി ബാങ്കുകള്‍ വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പരമാവധി തുക പിന്‍വലിച്ചതിനുശേഷം അതില്‍ കുറച്ചുതുക ബാക്കി വെച്ച് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചയയ്ക്കുകയും ചെയ്യുന്ന തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണിത്.ഇതിലൂടെ പണം സ്വീകരിച്ചിട്ടില്ലെന്ന് സാങ്കേതികമായി തെളിയിക്കാന്‍ എക്കൗണ്ട് ഉടമയ്ക്ക് പറ്റും. പക്ഷേ, ബാങ്കിന്റെ എക്കൗണ്ടില്‍ നിന്നും പണം പോയിട്ടുമുണ്ടാകും. ഉദാഹരണത്തിന് 20000 രൂപ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ആള്‍ അതില്‍ നിന്നും 18000 രൂപ എടുക്കുകയും ബാക്കി 2000ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചുപോകാന്‍ അനുവദിക്കുകയും ചെയ്യും. സാങ്കേതികമായി ഈ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് രേഖപ്പെടുത്തുന്നതോടെ പണം നല്‍കേണ്ടത് ബാങ്കിന്റെ ബാധ്യതയായി മാറും.
ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, എടിഎമ്മില്‍ നിന്നും പണം സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന വാദം ചിലര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒന്നിലേറെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന എടിഎമ്മുകളില്‍ വ്യാജ അവകാശവാദങ്ങളും അടിച്ചുമാറ്റലും വ്യാപകമാകുമെന്നാണ് പരാതി. for more finance news, bank news need to read click here


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO